ഏറെ നാളായി മറവി രോഗത്തിന് ചികിത്സയിലായിരുന്നു കവി. സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചക്ക് 2 മണിക്ക് തൈക്കാട് ശ്മശാനത്തില്‍ നടക്കും.
കവിതയുടെ പ്രശാന്ത നിർമ്മല പൗർണമി - വി. പി. ഷൗക്കത്ത് അലി
"കോവിലിലുണ്ടൊരൊരുമ്പെട്ടവൾ
അവൾ തൂവിടുമെന്നിൽ കാരുണ്യം
എന്ന് ധരിച്ചു; കണ്ണു മിഴിച്ചീലെന്നുടെ
നേരെ ക്കുത്തിച്ചി" എന്ന് 'നിർമ്മാല്യ'ത്തിനും മുൻപ് ഭഗവതിയോട് രോഷം കൊണ്ട കവിയാണ് അക്കിത്തം